കേരളം

ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല; സതീശനെതിരെ എം.എം.മണി

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കടന്നാക്രമിച്ച് എം.എം.മണി എംഎൽഎ. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല.

രമേശ് ചെന്നിത്തല, കെ. കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോൾ മണിയെ സതീശൻ വിമർശിച്ചിരുന്നു.

ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോയെന്നും... വൺ ടു ത്രീ എന്നൊക്കെ സതീശൻ പറഞ്ഞെന്നും മണി ആരോപിച്ചു. എന്നാൽ ഇതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല.

Leave A Comment